തമിഴ്നാട്ടിൽ 75,000 രൂപ വരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളും

നിലവിലെ വായ്പ എഴുതിത്തള്ളലിൽ കർഷകരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തമിഴ്നാട് സർക്കാർ സഹകരണ ബാങ്കുകൾ വഴി 75,000 രൂപ വരെയെടുത്ത കൃഷി വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചു. എല്ലാ കർഷകരുടെയും വായ്പ പൂർണമായി എഴുതിത്തള്ളണമെന്നാണ് കർഷകരുടെ ആവശ്യം.

 

 ഗൂഡല്ലൂർ : നിലവിലെ വായ്പ എഴുതിത്തള്ളലിൽ കർഷകരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തമിഴ്നാട് സർക്കാർ സഹകരണ ബാങ്കുകൾ വഴി 75,000 രൂപ വരെയെടുത്ത കൃഷി വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചു. എല്ലാ കർഷകരുടെയും വായ്പ പൂർണമായി എഴുതിത്തള്ളണമെന്നാണ് കർഷകരുടെ ആവശ്യം.

ആവശ്യം പൂർണമായി പരിഗണിക്കാത്തതിനാൽ ഈ പ്രഖ്യാപനത്തിനെതിരെയും പ്രതിഷേധം ശക്തമാണ്. കർഷകരുടെ മുഴുവൻ കാർഷിക വയ്പകളും എഴുതിത്തള്ളണമെന്ന് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു.